സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഡി.എ കാലാനുസൃതമായി വർധിപ്പിക്കാത്താതിൽ വ്യാപക പ്രതിഷേധം. മൂന്ന് പതിറ്റാണ്ടായി കേവലം രണ്ട് പൈസയുടെ വർധനയാണുണ്ടായത്.