സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങാൻ ആലോചന. ഇടതു സംഘടനകളെ ചേർത്ത് വീണ്ടും സമരം ശക്തമാക്കാനും ആലോചന